വടക്കൻ പാട്ടിലെ വീരാംഗന ഉണ്ണിയാർച്ച …
സതീഷ് കുമാർ വിശാഖപട്ടണം ഒരു കാലത്ത് കേരളത്തിലെ സിനിമാ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ആകർഷിച്ചിരുന്നത് വടക്കൻ പാട്ട് കഥകളായിരുന്നു.
സതീഷ് കുമാർ വിശാഖപട്ടണം ഒരു കാലത്ത് കേരളത്തിലെ സിനിമാ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ആകർഷിച്ചിരുന്നത് വടക്കൻ പാട്ട് കഥകളായിരുന്നു.
പി.രാജൻ സാമൂഹിക പ്രശ്നങ്ങളിൽ അഭിപ്രായം പരസ്യമായി പറയാതിരിക്കാൻ അടവ് നയം പയറ്റുന്ന പൊതുപ്രവർത്തകരെ ഞാൻ പരീക്ഷിച്ചിരുന്നു. സ്വാധീന ശക്തിയുള്ള
കെ. ഗോപാലകൃഷ്ണൻ കഴിഞ്ഞയാഴ്ച സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ചുണ്ടായ അപൂർവതകളിലൊന്ന്, തന്‍റെ സർക്കാരിന്‍റെ വിവിധ നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ആസന്നമായ പാർലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണം
പി.രാജന്‍ ജീവനക്കാര്‍ മുതലാളിയെ ക്കുറിച്ച് അഭിപ്രായം പറയുന്നത് അച്ചടക്ക ലംഘനമാവില്ലെന്ന് മദ്രാസ്സ് ഹൈക്കോടതി വിധിച്ചതായ വാര്‍ത്ത മാതൃഭൂമിയില്‍ വായിച്ചപ്പോള്‍ രസം
സതീഷ് കുമാര്‍ വിശാഖപട്ടണം 85 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 1938 ജനവരി 19 -ന് മലയാളക്കരയില്‍ ഒരു മഹാത്ഭുതം
കെ. ഗോപാലകൃഷ്ണന്‍ ശരദ് ഗോവിന്ദറാവു പവാറിനു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സവിശേഷമായൊരു സ്ഥാനമാണുള്ളത്, അതുല്യപദവിയെന്ന് അതിനെ വിശേഷിപ്പിക്കാനാണ് ചിലരുടെ താത്പര്യം. രാഷ്ട്രീയപ്രശ്‌നങ്ങളില്‍
സതീഷ് കുമാര്‍ വിശാഖപട്ടണം മഞ്ഞിലാസിന്റെ ബാനറില്‍ എം.ഒ ജോസഫ് നിര്‍മ്മിച്ച് കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ‘അനുഭവങ്ങള്‍ പാളിച്ചകള്‍ ‘
പി.രാജന്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഭരണഘടനക്ക് ഒരു സവിശേഷതയുണ്ട്. അധഃസ്ഥിതരുടെ ഉന്നമനവും ഭരണഘടനയുടെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ് ആ സവിശേഷത.
പി.രാജന്‍ ഇസ്ലാം മതത്തിന്റെ ചില വ്യാഖ്യാനങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുന്ന തീവ്രവാദികളുണ്ടെന്ന് തടിയന്റവിടെ നസീറിനെ എന്‍.ഐ.എ.കോടതി ശിക്ഷിച്ചതില്‍ നിന്നും വ്യക്തമായിരിക്കുന്നു. മ

എൻ.പി.രാജേന്ദ്രൻ പാക്കിസ്ഥാന്‍ മലയാളിയായ ബി.എം. കുട്ടി എഴുതിയ 528 പേജ് വരുന്ന ‘ഒരു പാകിസ്താന്‍ മലയാളിയുടെ ആത്മകഥ‘ എന്ന ദീര്‍ഘകൃതിയില്‍