ഒരു വലിയ കുതിച്ചുചാട്ടം

കെ.ഗോപാലകൃഷ്ണൻ ഇത് അവിശ്വസനീയമാണ്. പലരുടെയും ഭാവനയ്ക്കും അപ്പുറം. പതിറ്റാണ്ടുകളായി വിവിധ കാരണങ്ങളാൽ പരസ്പരം പോരടിക്കുന്ന എതിരാളികൾ ജനങ്ങളുടെ താത്പര്യങ്ങൾക്കും എല്ലാവരുടെയും നന്മയ്‌ക്കും വേണ്ടി ഒത്തുചേരുന്നു. ചൈനയിൽനിന്ന് 1,930 കണ്ടെയ്‌നറുകളുമായി തിരുവനന്തപുരം വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് കഴിഞ്ഞ വ്യാഴാഴ്ച എത്തിയ ആദ്യ കണ്ടെയ്‌നർ കപ്പൽ എംവി സാൻ ഫെർണാണ്ടോയെ കണ്ടപ്പോൾ ഏറെ സന്തോഷമുണ്ടായി. കേരളീയരുടെ അഭിവൃദ്ധിക്കായി… പൂർണമായി പ്രവർത്തനസജ്ജമാകുമ്പോൾ വിഴിഞ്ഞം തുറമുഖം തിരുവനന്തപുരം ജില്ലയുടെയും സംസ്ഥാനത്തെ പല പ്രദേശങ്ങളുടെയും സമീപ സംസ്ഥാനങ്ങളുടെയും വികസനത്തിനും അതുവഴി ആയിരക്കണക്കിന് ആളുകൾക്ക് തൊഴിലവസരങ്ങൾക്കുമായി […]

വേണ്ടത് അനുരഞ്ജനവും സമവായവും

കെ.ഗോപാലകൃഷ്ണൻ ഭാഗ്യവശാൽ, ചില ഉന്നത നേതാക്കളുടെ പ്രതീക്ഷകൾക്കും ആഗ്രഹങ്ങൾക്കും വിരുദ്ധമായി ഒരു പ്രതിപക്ഷമുക്ത ഇന്ത്യൻ ജനാധിപത്യമോ കോൺഗ്രസ് പാർട്ടിയെ തുടച്ചുനീക്കുന്ന ഒരു ജനവിധിയോ അല്ല ഉണ്ടായത്. രാജ‍്യത്തെ വോട്ടർമാരുടെ വിധി വ്യക്തമാണ്: ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കുന്ന സ്വതന്ത്രവും നീതിയുക്തവുമായ ജനാധിപത്യ സ്ഥാപനം. ഭാരതീയ ജനതാ പാർട്ടിക്ക് ലോക്‌സഭയിൽ ഭൂരിപക്ഷം ലഭിക്കാത്തതാണ് സമീപകാല തെരഞ്ഞെടുപ്പ് ഫലം. അതിനാൽ സഖ്യകക്ഷികളെയും മറ്റു പ്രാദേശിക പാർട്ടികളെയും ആശ്രയിക്കേണ്ടിവരുന്നു. കോൺഗ്രസിന് ലോക്‌സഭയിൽ മികച്ച പ്രാതിനിധ്യം ഉണ്ട്, എന്നാൽ ഭൂരിപക്ഷമില്ല. ഇന്ത‍്യ […]

കിൽകെന്നി പൂച്ചകൾക്ക് ഒന്നിക്കാനാകുമോ?

  കെ.ഗോപാലകൃഷ്ണൻ കഴിഞ്ഞയാഴ്ച കേരളത്തിലെ പ്രതിപക്ഷ നേതാവ് മുൻ പ്രതിപക്ഷ നേതാവിനെ കണ്ട് തന്‍റെ നിലപാട് വിശദീകരിക്കുകയും ചില പ്രശ്നങ്ങളും തെറ്റിദ്ധാരണകളും ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. മുൻ പ്രതിപക്ഷ നേതാവ് കോൺഗ്രസ് പാർട്ടിയുടെ ഒരു ഉന്നതതല യോഗത്തിൽ പങ്കെടുത്തിരുന്നെങ്കിലും സംസാരിക്കാൻ അനുവദിച്ചില്ല എന്നതാണ് ഈ സാഹചര്യത്തിലേക്കു നയിച്ച ഒരു കാരണം! ഓർക്കുക, ഈ മുൻ പ്രതിപക്ഷ നേതാവ് നേരത്തേ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്‍റും കെപിസിസി പ്രസിഡന്‍റും ആഭ്യന്തര മന്ത്രിയും ലോക്സഭാംഗവുമൊക്കെയായിരുന്നു. ഇപ്പോൾ എംഎൽഎയും പാർട്ടിയിലെ ഒരു […]

തുടർച്ചയ്ക്കു നല്ലത് ഏറ്റുമുട്ടലല്ല, സമവായം

കെ. ഗോപാലകൃഷ്ണൻ മൂന്നാംതവണയും തെരഞ്ഞെടുക്കപ്പെട്ടശേഷം വൈകാതെതന്നെ നരേന്ദ്ര മോദി മന്ത്രിസഭ രൂപീകരിച്ചു. രണ്ടാം മന്ത്രിസഭയിലെ തന്‍റെ പഴയ വിശ്വസ്തരെ പ്രധാനപ്പെട്ട മന്ത്രാലയങ്ങളിൽത്തന്നെ നിലനിർത്തിയതുവഴി മൂന്നാം മന്ത്രിസഭയെ ഫലപ്രദമായി നിയന്ത്രിക്കാനും ഒരുപക്ഷ പഴയ നയങ്ങൾ തുടരാനും അദ്ദേഹത്തിനു കഴിയും. ലോക്‌സഭയിൽ ആവശ‍്യമായ ഭൂരിപക്ഷത്തിന് മന്ത്രിസഭയെ പിന്തുണയ്ക്കുന്ന വിവിധ പാർട്ടികളിലെ പുതിയ സഹപ്രവർത്തകരിൽനിന്ന് പലതരത്തിലുള്ള ആവശ്യങ്ങളുണ്ടായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ജവഹർലാൽ നെഹ്‌റുവിന് മാത്രം ലഭിച്ച തുടർച്ചയായ മൂന്നാമൂഴമാണ് നരേന്ദ്ര മോദിക്കും ലഭിച്ചിരിക്കുന്നത്. സമവായത്തിലൂടെ ലോക്സഭയിൽ ആവശ്യമായ പിന്തുണ നൽകാനും […]

വയനാട്ടിൽനിന്നു പ്രിയങ്ക ?

കെ. ഗോപാലകൃഷ്ണൻ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ തേരോട്ടം സിപിഎമ്മിനെ ദയനീയമായ അവസ്ഥയിൽ എത്തിക്കുകയും ഭാരതീയ ജനതാ പാർട്ടിയെ ഒരു സീറ്റിൽ ഒതുക്കുകയും ചെയ്തതോടെ കേരളത്തിൽ രാഷ്‌ട്രീയ സ്ഥിതി ചൂടുപിടിക്കുകയാണ്. നിർണായക രാഷ്‌ട്രീയ കാരണങ്ങളാൽ ഒരു കുടുംബ മണ്ഡലം എന്നു പറയാവുന്ന റായ്ബറേലിയിൽകൂടി മത്സരിക്കാൻ നിർബന്ധിതനായ രാഹുൽ ഗാന്ധി, വയനാട്ടിൽ 3.26 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ഉജ്വല വിജയമാണ് നേടിയത്. കഴിഞ്ഞ തവണ അമേഠിയിൽ സ്മൃതി ഇറാനിയോടു തോറ്റ രാഹുൽ ഇക്കുറി ഉത്തർപ്രദേശിൽ ബിജെപിക്ക് കടുത്ത […]

മഹാത്മജി: ലോകം അറിയുന്ന അർഥവത്തായ ഇന്ത‍്യൻ നേതാവ്

  കെ. ഗോപാലകൃഷ്ണൻ ഇന്ത്യയുടെ കഥകളെയും പാരമ്പര്യങ്ങളെയുംകുറിച്ചുള്ള ഗാന്ധിയുടെ ധാരണയും ആഫ്രിക്കയിലെ പാർശ്വവത്കരിക്കപ്പെട്ട ശബ്ദങ്ങളിലേക്കുള്ള അദ്ദേഹത്തിന്‍റെ ശ്രദ്ധയുമാണ് ലോകത്തെ ഏറ്റവും വിജയകരമായ സാമ്രാജ്യത്തെ പുറത്താക്കിയ ഒരു പ്രസ്ഥാനത്തെ ഒന്നിപ്പിക്കാൻ അദ്ദേഹത്തെ സഹായിച്ചത്. – ബറാക് ഒബാമ, യുഎസ് മുൻ പ്രസിഡന്‍റ്. അടിച്ചമർത്തലുകൾക്കെതിരേയുള്ള വ്യക്തിപരമായ ത്യാഗത്തിന്‍റെയും സമർപണത്തിന്‍റെയും മഹത്തായ ഉദാഹരണം നമ്മുടെ രാജ്യത്തിനും ലോകത്തിനും ഗാന്ധിജി നൽകിയ നിരവധി പൈതൃകങ്ങളിൽ ഒന്നാണ്. – നെൽസൺ മണ്ടേല, ദക്ഷിണാഫ്രിക്കയുടെ മുൻ പ്രസിഡന്‍റ് ഇതുപോലൊരു മനുഷ്യൻ മാംസവും രക്തവുമായി ഈ ഭൂമിയിൽ […]

നെഹ്‌റു:രാഷ്‌ട്രനിർമാതാവും ചരിത്രസ്രഷ്ടാവും

കെ. ഗോപാലകൃഷ്ണൻ 1964 മേയ് 27ന്, ഉച്ചകഴിഞ്ഞ് രണ്ടിന് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ഹൃദയാഘാതം മൂലം അന്തരിച്ചു എന്ന വേദനാജനകമായ വാർത്ത വന്നു. ഞാൻ ഒരു ഉദ്യോഗനിയമനത്തിനായി ഡൽഹിയിലായിരുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെക്കുറിച്ച് റിപ്പോർട്ടുകളുണ്ടെങ്കിലും ഇത്തരമൊരു പെട്ടെന്നുള്ള വിയോഗം ആരും പ്രതീക്ഷിച്ചിരുന്നില്ല. വലിയ ആഘാതത്തോടെയാണ് ന്യൂഡൽഹി അതു ശ്രവിച്ചത്.   വിദ്യാഭ്യാസമേഖലയിൽ ഇന്ത്യയെ സേവിച്ച, മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് യത്നിച്ച, സമ്മിശ്ര സമ്പദ്‌വ്യവസ്ഥയിലൂടെ സമ്പൂർണ പ്രതിബദ്ധതയോടെ പഞ്ചവത്സര പദ്ധതികളടക്കമുള്ള വിവിധ വികസന സംരംഭങ്ങൾ ആസൂത്രണം ചെയ്ത […]

തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ

കെ. ഗോപാലകൃഷ്ണൻ   തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്‍റെ വിജയവും തുടർച്ചയായ മൂന്നാം തവണയിലെ ഭരണവും ഉറപ്പായിരുന്നു. ജവഹർലാൽ നെഹ്‌റു മാത്രമാണ് ഇതുവരെ ദീർഘകാലം പ്രധാനമന്ത്രിയായിരുന്നത്. 1947ൽ അദ്ദേഹം ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1947, 1952, 1957, 1962 വർഷങ്ങളിൽ അദ്ദേഹം തുടർച്ചയായി പ്രധാനമന്ത്രിയായി തുടർന്നു. 1964ൽ മരണംവരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. തെരഞ്ഞെടുപ്പ് പരാജയമോ ഇടവേളയോ അദ്ദേഹം നേരിട്ടില്ല. 1947 മുതൽ 1964 വരെ 17 വർഷക്കാലം അദ്ദേഹം പ്രധാനമന്ത്രിയായി […]

കാറല്‍ മാർക്സ് ക്ഷമിക്കണം, ആഡം സ്മിത്തിനു സ്വാഗതം

കെ.ഗോപാലകൃഷ്ണൻ വികസന പരിപാടികളിൽ സ്വകാര്യമേഖലയ്ക്കു കൂടുതൽ അവസരങ്ങളൊരുക്കുമെന്നതിന്‍റെയും ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റെ പതിവു നയങ്ങളില്‍നിന്നും പരിപാടികളില്‍നിന്നും കൂടുതല്‍ പുരോഗമനപരമായ സമീപനത്തിലേക്കു മാറുമെന്നതിന്‍റെയും വ്യക്തമായ സൂചനകൾ നൽകുന്നതാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച കേരള ബജറ്റിലെ നിർദേശങ്ങൾ. സംസ്ഥാനം നേരിടുന്ന കടുത്ത സാന്പത്തിക പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യത്തോടെ പാര്‍ട്ടിയില്‍നിന്നുള്ള അനുമതി ലഭിക്കും മുൻപേയാണ് ഈ നയസമീപനത്തിന്‍റെ പ്രഖ്യാപനം. “തകരില്ല കേരളം, തകരില്ല കേരളം, തകര്‍ക്കാനാകില്ല കേരളത്തെ’’ എന്ന് ആദ്യമേതന്നെ പറഞ്ഞുകൊണ്ട് കൂടുതൽ വിശദാംശങ്ങൾ നൽകാതെയാണു പുതിയ നയസമീപനത്തിലേക്കുള്ള സൂചനകൾ […]

ഭിന്നത കൂടുന്നു, ഐക‍്യം കുറയുന്നു

കെ. ഗോപാലകൃഷ്ണൻ   ജനാധിപത്യ ശക്തികളെയും ഭരണഘടനാ നടപടികളെയും ദുർബലപ്പെടുത്തുന്ന, സ്വേച്ഛാധിപത്യ നടപടികളെ പ്രോത്സാഹിപ്പിക്കുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തെ എതിർക്കുന്നതിനായി പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ വിഭാവനം ചെയ്ത ഇന്ത‍്യാ മുന്നണിയിലിപ്പോൾ ഭിന്നത വർധിക്കുകയും ഐക‍്യം കുറയുകയുമാണ്. ഏതാനും മാസങ്ങൾക്കകം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, സാധ്യമായ എല്ലാ രൂപത്തിലും മോദിജി ഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുകയും ഇന്ത‍്യാ മുന്നണിയിലെ ഘടകകക്ഷികളെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ മിക്കവാറും തിടുക്കത്തിൽ നടത്തുകയും ചെയ്യുന്നു. പ്രതിപക്ഷത്തെ ഒരു ഐക്യശക്തിയായി രൂപപ്പെടുത്തേണ്ട പ്രധാനപ്പെട്ടവർ വഴിപിരിയുന്നതിന്‍റെ ലക്ഷണങ്ങൾ […]