കാറല്‍ മാർക്സ് ക്ഷമിക്കണം, ആഡം സ്മിത്തിനു സ്വാഗതം

കെ.ഗോപാലകൃഷ്ണൻ വികസന പരിപാടികളിൽ സ്വകാര്യമേഖലയ്ക്കു കൂടുതൽ അവസരങ്ങളൊരുക്കുമെന്നതിന്‍റെയും ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റെ പതിവു നയങ്ങളില്‍നിന്നും പരിപാടികളില്‍നിന്നും കൂടുതല്‍ പുരോഗമനപരമായ സമീപനത്തിലേക്കു മാറുമെന്നതിന്‍റെയും വ്യക്തമായ സൂചനകൾ നൽകുന്നതാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച കേരള ബജറ്റിലെ നിർദേശങ്ങൾ. സംസ്ഥാനം നേരിടുന്ന കടുത്ത സാന്പത്തിക പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യത്തോടെ പാര്‍ട്ടിയില്‍നിന്നുള്ള അനുമതി ലഭിക്കും മുൻപേയാണ് ഈ നയസമീപനത്തിന്‍റെ പ്രഖ്യാപനം. “തകരില്ല കേരളം, തകരില്ല കേരളം, തകര്‍ക്കാനാകില്ല കേരളത്തെ’’ എന്ന് ആദ്യമേതന്നെ പറഞ്ഞുകൊണ്ട് കൂടുതൽ വിശദാംശങ്ങൾ നൽകാതെയാണു പുതിയ നയസമീപനത്തിലേക്കുള്ള സൂചനകൾ […]

ഭിന്നത കൂടുന്നു, ഐക‍്യം കുറയുന്നു

കെ. ഗോപാലകൃഷ്ണൻ   ജനാധിപത്യ ശക്തികളെയും ഭരണഘടനാ നടപടികളെയും ദുർബലപ്പെടുത്തുന്ന, സ്വേച്ഛാധിപത്യ നടപടികളെ പ്രോത്സാഹിപ്പിക്കുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തെ എതിർക്കുന്നതിനായി പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ വിഭാവനം ചെയ്ത ഇന്ത‍്യാ മുന്നണിയിലിപ്പോൾ ഭിന്നത വർധിക്കുകയും ഐക‍്യം കുറയുകയുമാണ്. ഏതാനും മാസങ്ങൾക്കകം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, സാധ്യമായ എല്ലാ രൂപത്തിലും മോദിജി ഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുകയും ഇന്ത‍്യാ മുന്നണിയിലെ ഘടകകക്ഷികളെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ മിക്കവാറും തിടുക്കത്തിൽ നടത്തുകയും ചെയ്യുന്നു. പ്രതിപക്ഷത്തെ ഒരു ഐക്യശക്തിയായി രൂപപ്പെടുത്തേണ്ട പ്രധാനപ്പെട്ടവർ വഴിപിരിയുന്നതിന്‍റെ ലക്ഷണങ്ങൾ […]

ഭിന്നതകൾ പരിഹരിച്ച് ഭരണം നടത്തൂ….

കെ. ഗോപാലകൃഷ്ണൻ കഴിഞ്ഞ ശനിയാഴ്ച കൊല്ലത്തുനിന്ന് നിലമേലിലെ സദാനന്ദാശ്രമത്തിലേക്കുള്ള യാത്രയ്ക്കിടെ കേരള ഗവർണർക്കെതിരേ 22 ഇടതുപക്ഷക്കാരായ യുവാക്കൾ കരിങ്കൊടി വീശി നടത്തിയ പ്രകടനത്തെ നിയന്ത്രിക്കുന്നതിൽ നൂറോളം വരുന്ന പോലീസ് സേന പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. കേരള പോലീസ് ഉദ്യോഗസ്ഥരുടെ മുൻകാല പ്രകടനമികവും അവിടെയുണ്ടായിരുന്നവരുടെ എണ്ണവും കണക്കിലെടുത്താൽ 22 പേരെ വളരെ എളുപ്പത്തിൽ മാറ്റിനിർത്താനും ഗവർണറുടെ വാഹനവ‍്യൂഹം തടസമില്ലാതെ ഏതാനും മിനിറ്റുകൾക്കുള്ളിൽ കടത്തിവിടാനും കഴിയേണ്ടതായിരുന്നു.    മുതിർന്ന നേതാവും അഭിഭാഷകനുമായ എഴുപത്തിരണ്ടുകാരനായ ഖാൻ, ദേശീയ രാഷ്‌ട്രീയത്തിലെ മലക്കംമറിച്ചിലുകൾ പലതും […]

പിണറായി വിജയനും എം. ടി യുടെ ഉപദേശവും

  കെ .ഗോപാലകൃഷ്ണൻ    കേരള മുഖ്യമന്ത്രി പിണറായി വിജയനെ ദൈവത്തിന്‍റെ വരദാനമായി വാഴ്ത്തുകയോ വിശേഷിപ്പിക്കുകയോ ചെയ്യുകയും അദ്ദേഹത്തെ അമാനുഷനായി ചിത്രീകരിച്ചു സ്തുതിച്ചുകൊണ്ടുള്ള ഒരു ഗാനം പ്രചരിക്കുകയും ചെയ്യുന്ന കാലം. കേരളം ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയും ശമ്പളവും പെൻഷനുംപോലും നൽകാൻ കഴിയാതിരിക്കുകയും ചെയ്യുന്ന കാലം. പ്രമുഖ എഴുത്തുകാരനും ജ്ഞാനപീഠം ജേതാവായ എം.ടി. വാസുദേവൻ നായർ അധികാരത്തിലിരിക്കുന്ന രാഷ്‌ട്രീയ നേതാക്കളോടുള്ള ആചാരപരമായ ആരാധനയെ രൂക്ഷമായി വിമർശിച്ചത് ഈ കാലത്ത് തന്നെ. നിഷ്പക്ഷവും ധീരവുമായ വീക്ഷണങ്ങൾക്ക് പേരുകേട്ട […]

സ്വാമി ശരണം….

കെ. ഗോപാലകൃഷ്ണൻ ശബരിമലയിലേക്കുള്ള വഴിയിൽ ദർശനം തേടിയെത്തിയ ലക്ഷക്കണക്കിന് അയ്യപ്പഭക്തർ, 8-10 മണിക്കൂർ വെള്ളവും ഭക്ഷണവുമില്ലാതെ, സഹായത്തിനായി ആരുമില്ലാതെ ദയനീയമായ ദുരവസ്ഥയിലായിരുന്നു. അവർക്ക് ഓരേയൊരു ആശ്വാസമേ ഉണ്ടായിരുന്നുള്ളൂ: സ്വാമി ശരണം എന്ന പ്രാർഥന. അതെ, സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഭൂരിഭാഗം ഭക്തരുടെയും അവസ്ഥ അതായിരുന്നു. കടന്നുപോകുന്ന ചുരുക്കം ചില മാധ്യമപ്രവർത്തകരല്ലാതെ പരാതിപ്പെടാൻ പോലും ആരുമില്ലാത്ത ദയനീയമായ മാനേജ്‌മെന്‍റ്. എങ്ങനെയാണ് കേരള സർക്കാർ ഇത്ര ദയനീയമായി പരാജയപ്പെട്ടതെന്ന് ഭക്തർ ചോദിക്കുന്നു. കർണാടകയിൽ നിന്നുള്ള ഭക്തർ കേരളത്തിൽ കമ്യൂണിസ്റ്റുകാർ ഇങ്ങനെയാണോ […]

‘ഇന്ത‍്യ’? ബിജെപിയുടെ വിജയം, കോൺഗ്രസ് പരാജയം

കെ. ഗോപാലകൃഷ്ണൻ ചില പ്രതീക്ഷകൾ സാക്ഷാത്കരിക്കപ്പെട്ടു. ചില സ്വപ്നങ്ങൾ അവശേഷിക്കുന്നു. ചില പദ്ധതികൾ അനിശ്ചിതത്വത്തിലാണ്. ഇന്ത്യയുടെ വടക്കും വടക്ക്-കിഴക്കും തെക്കുമായി നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ രാഷ്‌ട്രീയ പാർട്ടികൾ കഴിഞ്ഞ കുറച്ചു മാസങ്ങളായി നടത്തിയ പദ്ധതികളുടെയും പരിപാടികളുടെയും ഫലമിതാണ്. ഒരുപക്ഷേ, പ്രതീക്ഷകളും സ്വപ്നങ്ങളും പദ്ധതികളും വിജയിക്കുന്നതിന്, ഐക്യവും ചില താത്പര്യങ്ങൾ ത്യജിക്കാനുള്ള സന്നദ്ധതയും കൂടുതൽ ആവശ്യമാണ്. എല്ലാറ്റിനുമുപരി, ജനാധിപത്യത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഭാഗം വിജയവും പരാജയവുമാണ്. ചുരുക്കിപ്പറഞ്ഞാൽ, അടുത്ത അഞ്ച് വർഷത്തേക്കുള്ള ഭരണാധികാരികളെ തെരഞ്ഞെടുക്കാനുള്ള സമീപകാല ശ്രമങ്ങളുടെ […]

മോദിയുടെ ജനപ്രിയതയെക്കുറിച്ചുള്ള തിരഞ്ഞെടുപ്പ്

കെ. ഗോപാലകൃഷ്ണൻ   അടുത്ത ഞായറാഴ്ച തെരഞ്ഞെടുപ്പു കമ്മീഷന്‍ വോട്ടെടുപ്പ് ഫലം പരസ്യമാക്കുന്നതോടെ അഞ്ചു സംസ്ഥാന നിയമസഭകളിലേക്കു നടന്ന ജനവിധിയുടെ അന്തിമകണക്കുകൾ ലഭ്യമാകും. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലുങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ നിലപാടുകളെക്കുറിച്ച് ഏതാനും ആഴ്ചകളായി വിവിധ കോണുകളില്‍നിന്നു വരുന്ന ഊഹാപോഹങ്ങളും അതിലേറെ ആശയക്കുഴപ്പമുണ്ടാക്കുന്ന കണക്കുകളും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ ഭാഗ്യവശാല്‍ അവസാനിക്കും. പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ മുന്നണിയുടെയും ഭരണസഖ്യമായ എന്‍ഡിഎയുടെയും മാത്രമല്ല, വരുംവര്‍ഷങ്ങളിലെ ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്‍റെ പ്രകടനത്തെക്കുറിച്ചുുള്ള ഏകദേശ ധാരണകളും തെരഞ്ഞെടുപ്പുഫലം നല്‍കിയേക്കാം. വടക്കേ […]

ചെങ്കോട്ടയിൽനിന്ന്  പ്രചാരണത്തുടക്കം

കെ. ഗോപാലകൃഷ്ണൻ കഴിഞ്ഞയാഴ്ച സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ചുണ്ടായ അപൂർവതകളിലൊന്ന്, തന്‍റെ സർക്കാരിന്‍റെ വിവിധ നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ആസന്നമായ പാർലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ അവസരമാണ് തിരഞ്ഞെടുത്തത് എന്നതാണ്. എന്തിനധികം, അടുത്ത വർഷം താൻ മടങ്ങിവരുമെന്ന് അദ്ദേഹം ആത്മവിശ്വാസത്തോടെ ഉറക്കെ പ്രഖ്യാപിച്ചു.  ഇത് വ്യക്തമാക്കുന്നതിന്, “അടുത്ത ഓഗസ്റ്റ് 15ന്, രാജ്യത്തിന്‍റെ നേട്ടങ്ങളെക്കുറിച്ചും നിങ്ങളുടെ കഴിവുകളുടെ വിജയങ്ങളെക്കുറിച്ചും നിങ്ങളുടെ തീരുമാനങ്ങൾ നിറവേറ്റുന്നതിലെ പുരോഗതിയെക്കുറിച്ചും കൂടുതൽ ആത്മവിശ്വാസത്തോടെ ഞാൻ ചെങ്കോട്ടയിൽനിന്ന് നിങ്ങളോടു സംസാരിക്കും” എന്ന് അദ്ദേഹം ഉറപ്പിച്ചു […]

സാധ്യതകള്‍ തുറന്നിട്ട് പവാര്‍

കെ. ഗോപാലകൃഷ്ണന്‍ ശരദ് ഗോവിന്ദറാവു പവാറിനു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സവിശേഷമായൊരു സ്ഥാനമാണുള്ളത്, അതുല്യപദവിയെന്ന് അതിനെ വിശേഷിപ്പിക്കാനാണ് ചിലരുടെ താത്പര്യം. രാഷ്ട്രീയപ്രശ്‌നങ്ങളില്‍ ചരിത്രം പരിശോധിച്ചും ഭാവിസാധ്യത കണക്കുകൂട്ടിയും രൂപപ്പെട്ടുവരുന്ന സാഹചര്യങ്ങള്‍ വിലയിരുത്തിയും മാത്രമാണ് സാധാരണയായി അദ്ദേഹം തീരുമാനങ്ങളെടുക്കുക. മുന്നിലുള്ള വെല്ലുവിളികളില്‍നിന്ന് എത്രമാത്രം നേട്ടം കൊയ്യാമെന്ന വിലയിരുത്തലിനുശേഷമായിരിക്കും അന്തിമതീരുമാനമെന്നു ചിലര്‍ പറയുന്നു. തീരുമാനമെന്തായാലും രാഷ്ട്രീയത്തിലെ തൊട്ടുകൂടായ്മ ഒരു ഘടകമായി സാധാരണനിലയില്‍ അദ്ദേഹം പരിഗണിക്കാറേയില്ല. എല്ലാവരെയും ഒരുമിപ്പിച്ച് അഭിപ്രായസമന്വയത്തോടെ കൊണ്ടുപോകുക എന്നതാണ് സാധ്യതയുടെ കലയായ രാഷ്ട്രീയത്തില്‍ മികച്ച പ്രകടനത്തിനു പവാറിനെ പ്രാപ്തനാക്കുന്നത്. […]