കൊല്‍ക്കത്ത: ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേററം തടയാൻ അതിര്‍ത്തിയില്‍ വേലി കെട്ടുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. ഇതിനായ അതിർത്തി രക്ഷാ സേനയ്ക്ക് ഭൂമി കൈമാറും.
സംസ്ഥാനത്ത് സെന്‍സസ് നടപടിള്‍ ആരംഭിക്കുന്നതിനും ആദ്യ മന്തിസഭാ യോഗം അംഗീകാരം നല്‍കി.പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ സംഹിത നടപ്പിലാക്കിയില്ലെന്ന് മമത സർക്കാർ പ്രഖ്യപിച്ചിരുന്നു. ഈ നിയമം നടപ്പാക്കാനും യോഗം നിശ്ചയിച്ചു.
യോഗത്തില്‍ ആറ് പ്രധാന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായും ഇവയുടെ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നിലവിലുള്ള എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളും തടസ്സമില്ലാതെ തുടരുമെന്നും ഒരു പദ്ധതിയും നിര്‍ത്തലാക്കില്ല
Post Views: 22































