സ്വപ്നങ്ങളേ വീണുറങ്ങൂ..

സതീഷ് കുമാർ വിശാഖപട്ടണം ദാമ്പത്യജീവിതത്തിലെ തെറ്റിദ്ധാരണകളുടെ കഥകളുമായി മലയാളത്തിൽ വളരെയധികം സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. ഇങ്ങനെ പിരിഞ്ഞിരിക്കുന്ന ദമ്പതികളുടെ ഹൃദയദു:ഖങ്ങൾ ചലച്ചിത്രഗാനങ്ങളായി പുറത്തുവന്നപ്പോൾ പ്രേക്ഷകരും അവരുടെ ഹൃദയവേദനകൾ സഹാനുഭൂതിയോടെ ഏറ്റുവാങ്ങുകയുണ്ടായി. അത്തരമൊരു മനോഹരഗാനമായിരുന്നു  1981 – ൽ പുറത്തിറങ്ങിയ “തകിലുകൊട്ടാമ്പുറം ” എന്ന ചിത്രത്തിൽ ബാലു കിരിയത്ത് എഴുതി ദർശൻരാമൻ സംഗീതം കൊടുത്ത് യേശുദാസ് പാടിയ “സ്വപ്നങ്ങളേ വീണുറങ്ങൂ…. മോഹങ്ങളേ ഇനിയുറങ്ങൂ…. എന്ന ദു:ഖഗാനം.   എൺപതുകളിൽ മലയാളസിനിമയിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു ബാലു കിരിയത്തിന്റേത്… കഥ , തിരക്കഥ , […]

ഉണ്ണികളേ ഒരു കഥ പറയാം

സതീഷ് കുമാർ വിശാഖപട്ടണം മലയാള സിനിമയിൽ കെ എസ് സേതുമാധവനും പി എൻ മേനോനും ഭരതനും വെട്ടിത്തെളിച്ച രാജപാതയിലൂടെ കടന്നുവന്ന് ചലച്ചിത്രഭൂമികയിൽ തന്റേതായ ഇരിപ്പിടം കണ്ടെത്തിയ സംവിധായകനാണ് കമൽ. തന്റെ മുൻഗാമികളെ പോലെ കലയുടേയും കച്ചവടത്തിന്റേയും സമന്വയ ഭാവങ്ങളായിരുന്നു കമലിന്റേയും ചിത്രങ്ങൾ. തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള മതിലകത്ത് ജനിച്ച കമാലുദ്ദീൻ മുഹമ്മദ് മജീദ് എന്ന കമൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ പഠിക്കുന്ന കാലത്തേ കലാരംഗത്ത് സജീവമായിരുന്നു. മണപ്പുറത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ മൊയ്തു പടിയത്തിന്റെ ബന്ധുകൂടിയായ കമലിന് ചലച്ചിത്ര […]

മലയാള മാസങ്ങളുടെ ചിത്രഗീതികൾ …

സതീഷ് കുമാർ വിശാഖപട്ടണം ഈജിപ്‌തുകാരാണത്രെ ഇന്ന് കാണുന്ന കാലഗണനാരീതിയായ കലണ്ടർ എന്ന  സംവിധാനം രൂപവൽക്കരിച്ചത്. എന്നാൽ ആകാശഗോളങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള കലണ്ടർ മെസപ്പെട്ടോമിയായിലും ഭാരതത്തിലുമാണ് പ്രചരിച്ചു തുടങ്ങിയതെന്നും പറയപ്പെടുന്നുണ്ട്…  ഭൂമിയുടേയും സൂര്യന്റേയും ചലനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതോടെയാണ് ഇപ്പോഴത്തെ  ഗ്രിഗോറിയൻ കലണ്ടറുകൾ രൂപപ്പെട്ടത്. ഭാരതത്തിൽ പ്രചാരത്തിലുണ്ടായിരുന്നതും പരക്കെ അംഗീകരിക്കപ്പെട്ടതും സപ്തർഷികലണ്ടറുകളാണ് … എന്നാൽ സപ്തർഷി കലണ്ടറുകളുടെ  കാലഗണനാരീതിയും മാസ വിഭജനരീതിയും കൃത്യമായിരുന്നില്ല എന്നുകൂടി ആക്ഷേപമുണ്ടായിരുന്നു… ഇതു പരിഹരിക്കാനായി കേരളത്തിലെ ഏറ്റവും  വലിയ വാണിജ്യ കേന്ദ്രമായിരുന്ന കൊല്ലം നഗരത്തെ കേന്ദ്രീകരിച്ചുകൊണ്ട് […]

ഞാൻ തൊഴുന്ന കോവിലിലെ ദേവിയാണവൾ …

സതീഷ് കുമാർ വിശാഖപട്ടണം “ഓമലാളെ കണ്ടു ഞാൻ പൂങ്കിനാവിൽ താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ ……” https://youtu.be/NpokTlKna7s?t=10 എഴുപതുകളിൽ കേരളത്തിലെ കാമുകഹൃദയങ്ങളെ ഇക്കിളി കൊള്ളിച്ച ഒരു ചലച്ചിത്രഗാനത്തിന്റെ പല്ലവിയായിരുന്നു ഇത്. “സിന്ദൂരച്ചെപ്പ് “എന്ന ചിത്രത്തിന് വേണ്ടി യൂസഫലി കേച്ചേരി എഴുതിയ ഈ ഗാനത്തിന്റെ മാധുര്യം അര നൂറ്റാണ്ടു കഴിഞ്ഞിട്ടും ഒട്ടും കുറഞ്ഞു പോയിട്ടില്ല. വരികളുടെ ലാളിത്യവും അതോടൊപ്പം അതിൽ ഒളിഞ്ഞിരിക്കുന്ന പ്രണയ കല്പനകളുമായിരിക്കാം അതിന് കാരണമെന്ന് തോന്നുന്നു …. “ നാലുനില പന്തലിട്ടു വാനിലമ്പിളി നാഗസ്വരമേളമിട്ടു പാതിരാക്കിളി ഏകയായി രാഗലോലയായി […]

പിന്നണി വന്നിട്ടില്ലാത്ത കാലം …

സതീഷ് കുമാർ വിശാഖപട്ടണം 1940 –  ലാണ് ശ്യാമള പിക്ച്ചേഴ്സിന്റെ ബാനറിൽ “ജ്ഞാനാംബിക ”  എന്ന മലയാള ചലച്ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മലയാളത്തിലെ ആദ്യചിത്രമായ ബാലന് പിന്നാലെ  രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ്  ഈ ചിത്രം പുറത്തിറങ്ങന്നത്.സ്ഥിരമായി തമിഴ് ചിത്രങ്ങൾ നിർമ്മിച്ചു കൊണ്ടിരുന്ന മദ്രാസിലെ അണ്ണാമലചെട്ടിയാരായിരുന്നു “ജ്ഞാനാംബിക ” യുടെ  നിർമാതാവ്. ഏറെ പ്രശസ്തമായ ശ്യാമള സ്റ്റുഡിയോയുടെ ഉടമയാണ് ഇദ്ദേഹം. ബാലൻ സംവിധാനം ചെയ്ത എസ് നൊട്ടാണി എന്ന പാഴ്സി തന്നെ  ഈ ചിത്രത്തിന്റേയും സംവിധായകനായി എത്തി. സി മാധവൻ […]

ഗോൾഡൻ ജൂബിലിയുടെ  നിറവിൽ  നിർമ്മാല്യം

സതീഷ് കുമാർ വിശാഖപട്ടണം   1972-ലാണ് മലയാളസിനിമയെ മൂന്നാമതും പൊന്നണിയിച്ചു കൊണ്ട് എം .ടി . വാസുദേവൻ നായരുടെ “നിർമ്മാല്യം ” എന്ന ചലച്ചിത്രത്തിന്  ദേശീയ പുരസ്ക്കാരം  ലഭിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ ” പള്ളിവാളും കാൽച്ചിലമ്പും ” എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്ക്കാരമായിരുന്നു നിർമ്മാല്യം. കേരളത്തിലെ ഗ്രാമീണ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നായിരുന്ന ഒരു  വെളിച്ചപ്പാടിന്റെ ജീവിത സംഘർഷങ്ങളുടെ  മഹാവിസ്ഫോടനമായിരുന്നു  ഈ ക്ലാസിക്ക് ചലച്ചിത്രം. അതുവരേയ്ക്കും താൻ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന ദേവിയുടെ മുഖത്ത് കാർക്കിച്ചു തുപ്പി ക്കൊണ്ട് ഇന്ത്യൻ സിനിമയിലെന്നല്ല […]

കാടിന്റെ മക്കളുടെ കഥ പറഞ്ഞ  പി. വത്സല ..

സതീഷ് കുമാർ വിശാഖപട്ടണം  എഴുപതുകളിലാണ് മലയാളത്തിലെ ആനുകാലികപ്രസിദ്ധീകരണങ്ങളുടെ വസന്തകാലം ആരംഭിക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പും മലയാള മനോരമ ആഴ്ചപ്പതിപ്പുമായിരുന്നു ആ കാലത്ത് വായനക്കാരെ കൂടുതൽ ആകർഷിച്ചിരുന്ന പ്രസിദ്ധീകരണങ്ങൾ . മലയാള മനോരമ സർക്കുലേഷൻ വർദ്ധിപ്പിക്കുന്നതിലും മാതൃഭൂമി സാഹിത്യമൂല്യങ്ങൾക്കുമാണ് കൂടുതൽ പ്രാധാന്യം കൊടുത്തിരുന്നത്. മാതൃഭൂമിയിൽ ഒരു കഥയോ കവിതയോ ലേഖനമോ പ്രസിദ്ധീകരിക്കുക എന്നുള്ളത് ഓരോ എഴുത്തുകാരുടേയും ഒരുകാലത്തെ സ്വപ്നമായിരുന്നു.  നിലവാരത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതിരുന്ന മാതൃഭൂമിയുടെ ഈ സാഹിത്യമൂല്യമാണ്  ഇത്തരമൊരു വാരിക തുടങ്ങാൻ കൊല്ലത്തെ വ്യാപാര പ്രമുഖനായ കൃഷ്ണസ്വാമിറെഡ്ഡിയാരെ പ്രേരിപ്പിച്ചത്.അങ്ങിനെയായിരുന്നു “കുങ്കുമം “എന്ന […]

ബേപ്പൂർ സുൽത്താന്റെ  “നീലവെളിച്ചം “…

സതീഷ് കുമാർ വിശാഖപട്ടണം വൈക്കം മുഹമ്മദ് ബഷീറിന്റെ “നീലവെളിച്ചം ” എന്ന ചെറുകഥ ചന്ദ്രതാരാ പ്രൊഡക്ഷനു വേണ്ടി 1964-ലാണ് ടി.കെ. പരീക്കുട്ടി ചലച്ചിത്രമാക്കുന്നത് .  “ഭാർഗ്ഗവിനിലയം”എന്ന പേരിൽ പുറത്തുവന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ പ്രേതകഥ കൂടിയായിരുന്നു.. വെള്ളസാരിയിൽ പാദസരം കിലുക്കിയെത്തിയ  ഈ പ്രേതത്തിന്റെ എത്രയോ പ്രേതങ്ങളാണ്  പിന്നീട് മലയാളസിനിമകളിൽ നിറഞ്ഞാടിയത്..   വിൻസെന്റ് എന്ന ക്യാമറാമാൻ സംവിധായകനാകുന്നതും ഈ  ചലച്ചിത്രത്തിലൂടെയാണ്. പ്രേംനസീർ ,മധു , പി ജെ ആൻറണി ,വിജയനിർമ്മല എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ […]

മാമാട്ടിക്കുട്ടിയമ്മ …

സതീഷ് കുമാർ വിശാഖപട്ടണം മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മലയാളത്തിലെ ടോപ് ഡയരക്ടേഴ്സ് ലിസ്റ്റിൽ  ഇടംപിടിച്ച ഫാസിൽ 1983-ൽ ഒരു പുതിയ സിനിമയെടുക്കാൻ തീരുമാനിക്കുന്നു… മോഹൻലാലും , ഭരത് ഗോപിയും , സംഗീതയുമൊക്കെ ഉണ്ടെങ്കിലും  അഞ്ചു വയസ്സുള്ള ഒരു കൊച്ചു പെൺകുട്ടിയെ ചുറ്റിപ്പറ്റിയായിരുന്നു സിനിമ …”എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ”  എന്ന പേരിൽ.  ഈ അഞ്ചു വയസ്സുകാരിയെ മുടിയിൽ മുല്ലപ്പൂ ചൂടിച്ചു കൊണ്ട് പട്ടുസാരി ഉടുപ്പിച്ചും , പഴയ ക്രിസ്ത്യാനി പെമ്പിളമാരുടെ ചട്ടയും മുണ്ടും ഉടുപ്പിച്ചും , മുസ്ലീം വേഷവിതാനത്തിലുള്ള പുതു […]

മല്ലികപ്പൂവിന് മധുരഗന്ധം പകർന്ന കലോപാസകൻ …

 സതീഷ് കുമാർ വിശാഖപട്ടണം   മലയാള സിനിമയുടെ ആധികാരിക ചരിത്രം എഴുതുന്നവർ ഒരുപക്ഷേ കെ. പി. കൊട്ടാരക്കര എന്ന നിർമ്മാതാവിന് വലിയ സ്ഥാനമൊന്നും നൽകുകയില്ലായിരിക്കാം. എങ്കിലും അദ്ദേഹം തന്നെ കഥയും തിരക്കഥയും എഴുതി നിർമ്മിച്ച 28 സിനിമകളും പ്രേക്ഷകർ കൈകളും നീട്ടി സ്വീകരിച്ചവയായിരുന്നു … തനി കച്ചവട സിനിമകൾ ആയിരുന്നുവെങ്കിലും ജീവിത ദുഃഖങ്ങളെല്ലാം മറന്ന് രണ്ടര മണിക്കൂർ ശരിക്കും ആസ്വദിക്കുവാനുള്ള എല്ലാ മസാല വിഭവങ്ങളും അദ്ദേഹത്തിന്റെ പ്രിയ സംവിധായകരായ ശശികുമാറും എ.ബി. രാജും ആ സിനിമകളിൽ  ഒരുക്കി വെച്ചിട്ടുണ്ടായിരിക്കും.  ശ്രീ […]