March 6, 2026 4:37 am

ശ്രീനിച്ചൊല്ലുകൾ….

ആർ. ഗോപാലകൃഷ്ണൻ
റ്റു പല ഭാഷകളും എന്ന പോലെ മലയാളവും ‘പഴംഞ്ചൊല്ലു’കളാൽ സമൃദ്ധമാണ്; എന്നാൽ കുറെ ‘പുതുച്ചൊല്ലുകൾ’സംഭാവന ചെയ്ത പ്രതിഭാശാലിയായ സിനിമ നടനും സംവിധായകനും  തിരക്കഥാകൃത്തുമാണ് വിട പറഞ്ഞ ശ്രീനിവാസൻ.
Sreenivasan: Unparalleled craftsman of Malayalam cinema
ശ്രീനിവാസന്റെ തൂലികയിൽ വിരിഞ്ഞ കഥാപാത്രങ്ങൾ സിനിമയിൽ സംസാരിച്ചപ്പോൾ അവ മലയാളിയുടെ നിത്യജീവിതത്തിലേക്കും സംസ്കാരത്തിലേക്കും ഭാഷയിലേക്കും കൂടി സംക്രമിക്കുകയായിരുന്നു.
🔸
“പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്!”
🔸
“ഇപ്പൊ ശരിയാക്കിത്തരാം!”
🔸
“എൻ്റെ പ്രിയ സുഹൃത്ത് ചാൾസ് ശോഭരാജിൽ പോലും ഞാനിത്ര ധൈര്യം കണ്ടിട്ടില്ല!”
🔸
“അങ്ങനെ പവനായി ശവമായി’
🔸
“ഒരു രക്തഹാരം ഇങ്ങോട്ട്, ഒരു രക്തഹാരം ഇങ്ങോട്ട്”
🔸
“… അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു!”
🔸
”ഓ അച്ഛനായിരുന്നോ, ഞാന് കരുതി ഏതോ കുത്തക മുതലാളിയായിരിക്കുമെന്ന്!”.
🔸
“ഭാഗ്യത്തിൻ്റെ സൈറൻ മുഴങ്ങുന്നതു പോലെ തോന്നന്നു….”
🔸
“നമുക്കീ ബുദ്ധി നേരത്തെ തോന്നാഞ്ഞെതെന്താ, വിജയാ?”
“എല്ലാത്തിനും അതിന്റേതായ സമയമുണ്ട്, ദാസാ”
🔸
“ഞാൻ പോളിടെക്നിക്കിലൊന്നും പഠിച്ചിട്ടില്ല; അതു കൊണ്ട് യന്ത്രങ്ങളുടെ പ്രവർത്തനമൊന്നും അറിയില്ല!”
🔸
“ബികോം സിഐഡി, പ്രിഡിഗ്രി സിഐഡി എന്നൊരു വ്യത്യാസമില്ല; നമ്മൾ രണ്ടു പേരും സിഐഡിമാർ തന്നെ!”
🔸
“നിനക്കുള്ള മീനവിയൽ എന്തായി എന്തോ?”
🔸
“അവിടെ കല്യാണം, ഇവിടെ പാലുകാച്ചൽ!”
🔸
“സാധനം കൈയിലുണ്ടോ?”
🔸
“മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ, രാജപ്പാ”
🔸
“സത്യം പറയാലോ ഒരു മാസം ഒന്ന് തട്ടി മുട്ടി ജീവിക്കാൻ ഒന്നരകോടി രൂപ വേണം”
🔸
ഇനിയും ഇത്തരം ‘ശ്രീനിച്ചൊല്ലുകൾ ധാരാളമായി ഉണ്ട്……
Mohanlal sweetly kisses Sreenivasan on the cheek at an Awards show; fan says, 'the evergreen combo'- WATCH | Zoom TV
————————————————————————————————————————————-

(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)

___________________________________________________________

കൂടുതല്‍ വാര്‍ത്തകള്‍ക്കായി

http://www.newsboardindia.com
സന്ദര്‍ശിക്കുക

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News