
പശ്ചിമേഷ്യ കത്തുന്നു: ബോംബ് വർഷത്തിൽ മരണം 492 കവിയുന്നു
ബയ്റുത്ത്: ലെബനനിൽ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 492 കടന്നു. 1024 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 21 പേര്‍
ബയ്റുത്ത്: ലെബനനിൽ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 492 കടന്നു. 1024 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 21 പേര്‍
ഡമാസ്‌കസ്: ലെബനന് പിന്നാലെ സിറിയയിലും ഹിസ്ബുള്ള പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് ദുരന്തം. ഡമാസ്‌കസിലെ പേജര്‍ ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. രണ്ടിടങ്ങളില്‍
ന്യൂയോര്‍ക്ക്: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ ഗസ്റ്റ് ഹൗസിൽ ഒളിപ്പിച്ചു വെച്ചിരുന്ന ബോംബ് ഉപയോഗിച്ചാണ് ഹമാസിൻ്റെ തലവൻ ഇസ്മായില്‍ ഹനിയെ കൊലപ്പെടുത്തിയതെന്ന്
ടെഹ്റാൻ: ഇസ്രായേലുമായി യുദ്ധം ചെയ്യുന്ന ഹമാസ് എന്ന ഇസ്ലാമിക സേനയുടെ തലവൻ ഇസ്മായില്‍ ഹനിയ്യ ഇറാനിൽ കൊല്ലപ്പെട്ടു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട
ടെൽ അവീവ് : അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ നിർദ്ദേശിച്ച വെടിനിർത്തൽ കരാർ അംഗീകരിച്ചതായി ഇസ്രായേൽ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ
ടെൽ അവീവ്: ഇസ്രയേലിന് നേരെ മിന്നാലാക്രമണം നടത്തി ഹമാസ്. ടെൽ അവീവ് ലക്ഷ്യമാക്കി എട്ട് മിസൈലുകൾ തൊടുത്തതായി ഹമാസ് സായുധവിഭാഗമായ
തെഹ്റാൻ: ഇസ്രായേലിൻ്റെ മിസൈൽ ആക്രമണത്തെ തുടർന്ന് ഇറാൻ്റെ പ്രധാന നഗരങ്ങളിൽ വ്യോമഗതാഗതം നിർത്തിവച്ചു. എന്നാൽ തൽക്കാലം തിരിച്ചടിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി.
ടെൽ അവീവ് : നൂറിലധികം ബാലിസ്റ്റിക്ക് മിസൈലുകള്‍ ഉള്‍പ്പെട്ട ഇറാന്റെ വ്യോമാക്രമണത്തിന് തിരിച്ചടി നൽകില്ലെന്ന് ഇസ്രായേൽ സർക്കാർ വ്യക്തമാക്കുന്നു. പ്രത്യാക്രമണം
ടെഹ്റാൻ : ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേൽ വ്യവസായിയുടെ കപ്പൽ ഇറാൻ പിടിച്ചെടുത്തതിനു പിന്നാലെ രൂക്ഷമായ ഇസ്രയേൽ
ന്യൂഡൽഹി: അടുത്ത 48 മണിക്കൂറിനുള്ളിൽ ഇറാൻ ഇസ്രയേലിനെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് ഇറാനും ഇസ്രയേലും തമ്മിലുള്ള