
ഇനി അടിക്കാൻ വന്നാൽ തിരിച്ചടി ഭീകരമായിരിക്കും: പ്രധാനമന്ത്രി
ന്യൂഡൽഹി: വെടിനിർത്തൽ ഒരു വിരാമം മാത്രം. സൈനിക നടപടികൾ തൽകാലത്തേക്ക് മാത്രമാണ് നിർത്തിവച്ചിട്ടുള്ളത്. പൂർണമായും പിന്മാറിയെന്ന് കരുതരുത്. ആണവായുധ ഭീഷണി
ന്യൂഡൽഹി: വെടിനിർത്തൽ ഒരു വിരാമം മാത്രം. സൈനിക നടപടികൾ തൽകാലത്തേക്ക് മാത്രമാണ് നിർത്തിവച്ചിട്ടുള്ളത്. പൂർണമായും പിന്മാറിയെന്ന് കരുതരുത്. ആണവായുധ ഭീഷണി
ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെയും പാകിസ്ഥാൻ അധീന കാശ്മീലെയും ഒമ്പത് ഭീകരകേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ നൂറോളം ഭീകരരെ വധിച്ചെന്ന് സൈന്യം വെളിപ്പെടുത്തി.35–40 സൈനികർ
ഇസ്ലാമാബാദ്: ഇന്ത്യയുമായി ഉണ്ടാക്കിയ വെടിനിർത്തൽ കരാർ വിശ്വസ്തതയോടെ നടപ്പിലാക്കാൻ പാക്കിസ്ഥാൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞഞ്ഞു കരാർ ലംഘിച്ചുവെന്ന
ന്യൂഡൽഹി: ശ്രീനഗറിൽ സ്ഫോടന ശബ്ദം കേട്ടെന്നും, പാകിസ്ഥാനുമായുള്ള വെടിനിർത്തൽ ഉണ്ടോയെന്നും ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സമൂഹ മാധ്യമമായ
ന്യൂഡൽഹി : ഇന്ത്യയും പാകിസ്ഥാനും വെടിനിർത്താൻ തീരുമാനിച്ചത് അമേരിക്കയുടെ ഇടപെടലിനെ തുടർന്നല്ല എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. വെടിനിര്‍ത്തലില്‍ മധ്യസ്ഥത
ന്യൂഡൽഹി : ഇന്ത്യ- പാകിസ്ഥാൻ പോര് അവസാനിപ്പിക്കൻ അമേരിക്ക മുൻകയ്യെടുക്കുന്നു. ഇരുരാജ്യങ്ങളും ആക്രമണങ്ങളിൽ നിന്നും പിന്നോട്ട് പോകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന്
ന്യൂഡൽഹി: കറാച്ചി, പെഷവാർ, ലാഹോർ എന്നിവിടങ്ങളിലെ വ്യോമസേനയുടെ താവളങ്ങളിൽ ഇന്ത്യൻ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി. ഇത് പാകിസ്ഥാൻ സ്ഥിരീകരിച്ചു.
ന്യൂഡല്‍ഹി: ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം തുടർന്ന് പാകിസ്ഥാൻ. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഡ്രോണുകളെ നിര്‍വീര്യമാക്കി.കിഴക്കന്‍ അതിര്‍ത്തി ജില്ലകളിലായിരുന്നു അക്രമണ ശ്രമം ഇതിനൊപ്പം
ന്യൂഡൽഹി: പാകിസ്ഥാൻ 300 – 400 ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണശ്രമം നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 4 വ്യോമ താവളങ്ങളടക്കം
ന്യൂഡൽഹി: ലഹോറിലും ഇസ്‌ലാമാബാദിലും ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി. അതിർത്തിയിൽ പാക്കിസ്ഥാന്റെ പ്രകോപനം തുടരുന്ന സാഹചര്യത്തിലാണീ നടപടി. പാകിസ്ഥാനിലെ പ്രധാന